കണ്ണൂരിൽ അമ്മയേയും രണ്ട് മക്കളെയും ഐസ്ക്രീമിൽ വിഷം ചേർത്ത് കഴിച്ച നിലയിൽ കണ്ടെത്തി . ഇളയ കുട്ടി മരിച്ചു .പയ്യാവൂർ പൊന്നും പറമ്പിലാണ് സംഭവം നടന്നത്. വിഷം അകത്തു ചെന്ന് 3 വയസ്സുകാരി അൻസില്ല അനീഷാണ് മരിച്ചത്.
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.28 ന് രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതാവ് സ്വപ്നയുടെയും മൂത്ത മകള്‍ അന്‍സീനയുടെയും നില ഗുരുതരമായി തുടരുകയാണ്.
സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് ഇസ്രായേലില്‍ നഴ്സാണ്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തികബാധ്യതയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. നേരത്തെ പയ്യാവൂരില്‍ അനീഷ് ഒരു ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തിയിരുന്നു. ഷോപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒന്നര കോടിയോളം രൂപയുടെ കടബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സ്വപ്ന പൊലീസിന് കൊടുത്ത മൊഴി.
മക്കള്‍ക്ക് ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്ത് ആദ്യം നല്‍കിയ ശേഷം താനും കഴിക്കുകയായിരുന്നുവെന്ന് സ്വപ്ന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.28 ന് രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതാവ് സ്വപ്നയുടെയും മൂത്ത മകള്‍ അന്‍സീനയുടെയും നില ഗുരുതരമായി തുടരുകയാണ്.
സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് ഇസ്രായേലില്‍ നഴ്സാണ്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തികബാധ്യതയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. നേരത്തെ പയ്യാവൂരില്‍ അനീഷ് ഒരു ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തിയിരുന്നു. ഷോപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒന്നര കോടിയോളം രൂപയുടെ കടബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സ്വപ്ന പൊലീസിന് കൊടുത്ത മൊഴി.
മക്കള്‍ക്ക് ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്ത് ആദ്യം നല്‍കിയ ശേഷം താനും കഴിക്കുകയായിരുന്നുവെന്ന് സ്വപ്ന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്
Post a Comment